കൊളീജിയം ശുപാർശ ചെയ്ത ഒമ്പത് പേരേയും സുപ്രീംകോടതി ജഡ്ജിമാരായി കേന്ദ്രം അംഗീകരിച്ചു. ശുപാർശകൾ രാഷ്ട്രപതി കൂടി അംഗീകരിച്ചാൽ പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.