ക്വാറെന്റെയ്നിൽ കഴിയുന്നവർക്കും ലോക് ഡൗണിൽ ഒറ്റപ്പെട്ട് പോയവർക്കും വെച്ച് വിളമ്പുകയാണ് കൊടുങ്ങല്ലൂരിലെ ഒരു കൂട്ടം വീട്ടമ്മമാർ.